2011 മാർച്ച് 30, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്---സെമിഫൈനല്‍, ഇന്ത്യ--- പാക്കിസ്ഥാന്‍

മൊഹാലി: ലോകകപ്പിലെ ഫൈനലിനു മുമ്പേയുള്ള ഫൈനല്‍ ആയ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഇന്നത്തെ മത്സരം  തുടങ്ങാറായി.




ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു.


മൂന്നാമത്തെ പന്തില്‍ 4 റണ്‍സ്‌ എടുത്തുക്കൊണ്ട് സെവാഗ്  വെടിക്കെട്ടിന്  തുടക്കം കുറിച്ചു.


23 പന്തുകളില്‍ നിന്ന്  9 X 4 അടക്കം  38  റണ്‍സ്‌ എടുത്ത് സെവാഗ് മുന്നേറിക്കൊണ്ടിരിക്കുന്നു.



അതാ  സെവാഗ് പുറത്തായി. 38  റണ്‍സ്‌ . 


ഇന്ത്യ :  54 / 1 ,  6 . 5 ഓവറുകളില്‍. 


ഇന്ത്യ 100 തികച്ചു.


27 റണ്‍സ്‌ എടുത്ത് ഗംഭീര്‍ പുറത്തായി.


ഇന്ത്യ :  116 / 2 ,  18 . 5 ഓവറുകളില്‍.


71 പന്തില്‍ നിന്ന്‍ 57 റണ്‍സ്‌ എടുത്ത് സച്ചിന്‍ കളിച്ചുക്കൊണ്ടിരിക്കുന്നു.


ഇന്ത്യ : 141 / 2 , 25 ഓവറുകളില്‍.


9 റണ്‍സ്‌ എടുത്ത് കൊഹ് ലി പുറത്തായി.


റണ്‍സ്‌ ഒന്നും എടുക്കാതെ യുവരാജ് സിംഗ് പുറത്തായി.


ഇന്ത്യ : 145 / 4 , 26 ഓവറുകളില്‍.


115 പന്തുകളില്‍ നിന്ന്  11 X 4  അടക്കം  85  റണ്‍സ്‌ എടുത്ത്    സച്ചിന്‍ പുറത്തായി.
ഇന്ത്യ : 187 / 5 , 37  ഓവറുകളില്‍.
ഇന്ത്യ 200 തികച്ചു. 40 ഓവറുകളില്‍.


42 പന്തില്‍ നിന്ന് 2 X 4 അടക്കം 25 റണ്‍സ്‌ എടുത്ത് ധോണി പുറത്തായി.



ഇന്ത്യ : 205 / 6 , 41 . 4 ഓവറുകളില്‍.


ഹര്‍ഭജന്‍ സിംഗ് പുറത്തായി. 12 റണ്‍സ്‌.


ഇന്ത്യ : 236 / 7 , 46 .4 ഓവറുകളില്‍.


സാഹീര്‍ ഖാന്‍ പുറത്തായി. 9 റണ്‍സ്‌.


ഇന്ത്യ : 256 / 8 , 49 . 2 ഓവറുകളില്‍.


ഒരു റണ്‍ എടുത്ത് നെഹ്റ പുറത്തായി. ഇന്ത്യ : 258 / 9, 49.5 ഓവറുകളില്‍.

ഇന്ത്യ 260 / 9 , 50 ഓവറുകളില്‍.

..................................................................................................................................


പാകിസ്താന്‍ : 231 / 10 , 49 . 5 ഓവറുകളില്‍.




ലോകകപ്പ് ചരിത്രം തെറ്റിക്കാതെ ഇത്തവണയും പാകിസ്ഥാനെതിരെ വിജയം ഇന്ത്യ നിലനിര്‍ത്തി . സെമിഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ 29 റണ്‍സിന് പരാജയപ്പെടുത്തി  ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു പന്ത് ശേഷിക്കെ 231 റണ്‍സിന് പുറത്തായി.



85 റണ്‍സെടുത്ത് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.








2011 മാർച്ച് 24, വ്യാഴാഴ്‌ച

ലോകകപ്പ് ക്രിക്കെറ്റ് : ഇന്ത്യ --- ഓസ്ട്രേലിയ

ടോസ് നേടിയ  ഓസ്ട്രേലിയ ബാറ്റിംഗ്  തെരഞ്ഞെടുത്തു.
ആശ്വിനും, സാഹിര്‍ ഖാനും പന്തെറിയുന്നു.

വാട്സണ്‍-ഉം,  ഹാഡിന്‍ - ഉം   ബാറ്റ് ചെയ്യുന്നു.

സ്കോര്‍ : 15 / 0 , 4 . 3 ഓവര്‍.

ഓസ്ട്രേലിയ : 32 / 0 , 7 ഓവറുകളില്‍.


വാട്സണ്‍ പുറത്തായി, ആദ്യത്തെ വിക്കറ്റ് അശ്വിന്‍ നേടി.

ഓസ്ട്രേലിയ : 40 / 1 , 10 ഓവറുകളില്‍.

ഓസ്ട്രേലിയ : 105 / 1 , 21 . 5 ഓവറുകളില്‍.

ഓസ്ട്രേലിയ : 110 / 2 , 22 . 5  ഓവറുകളില്‍.

ഹാഡിന്‍  പുറത്തായി, വിക്കറ്റ് യുവരാജ് സിംഗിന്.

ഒടുവില്‍ 50 ഓവറുകളില്‍ ഓസ്ട്രേലിയ : 260 / 6 .

-----------------------------------------------------------------------------------------------------------


ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. ഓസീസ് ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്‍ഷ്യം ഇന്ത്യ 47.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

വീണ്ടും യുവി തരംഗം


യുവരാജ് സിംഗ്  പുറത്താകാതെ 57 റണ്‍സ് എടുത്ത് ഇന്ത്യയുടെ രക്ഷകനായി. സച്ചിന്‍ 53 , ഗംഭീര്‍ 50 , റെയ്ന പുറത്താകാതെ 34 , ഇന്ത്യന്‍ വിജയത്തിനു നിര്‍ണ്ണായക  സംഭാവനകള്‍ നല്‍കി. അര്‍ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടിയ യുവരാജ് സിംഗിനെ മാന്‍ ഓഫ് ദ മാച്ച് ആയി വീണ്ടും തെരഞ്ഞെടുത്തു.

ഇന്ത്യ : 261 / 5 , 47 . 4 ഓവറുകളില്‍.

-----------------------------------------------------------------------------
 

2011 മാർച്ച് 20, ഞായറാഴ്‌ച

ലോകകപ്പ് ക്രിക്കെറ്റ് : ഇന്ത്യ--- വെസ്റ്റിന്ടീസ്



ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.


വളരെ പ്രതീക്ഷയോടെ കളിയ്ക്കാന്‍ ഇറങ്ങിയ സച്ചിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നാല് പന്തുകള്‍ നേരിട്ട സച്ചിന്‍ 2 റണ്‍സ് എടുത്തു പെട്ടെന്ന്‍ പുറത്തായി.

ഇന്ത്യ : 8 റണ്‍സ് / 1 .



ഗംഭീര്‍ 26 പന്തില്‍ നാല് 4 അടക്കം 22 റണ്‍സ് എടുത്ത് പുറത്തായി.

ഇന്ത്യ : 51 റണ്‍സ് / 2 .


കൊഹ് ലി 76 പന്തില്‍ നിന്ന്‍ അഞ്ച് 4 അടക്കം 59 റണ്‍സ് എടുത്തു പുറത്തായി.

ഇന്ത്യ : 173 / 3 .


ധോണി 30 പന്തുകളില്‍ നിന്ന്‍ ഒരു 4 അടക്കം 22 റണ്‍സ് നേടി പുറത്തായി.

ഇന്ത്യ : 218 / 4 .



റൈന 8 പന്തില്‍ 4 റണ്‍സ് എടുത്ത് പുറത്തായി.

ഇന്ത്യ : 232 / 5 .



ഇപ്പോള്‍ കളിച്ചുക്കൊണ്ടിരിക്കുന്നത് യുവരാജ് സിംഗ്-ഉം പത്താനും.


യുവരാജ് സിംഗ് -- 111 റണ്‍സ്,


പത്താന്‍ -- 8 റണ്‍സ് എടുത്ത് കളിച്ചുക്കൊണ്ടിരിക്കുന്നു.

യുവരാജ് സിംഗ് പുറത്തായി, 123 പന്തില്‍ നിന്ന്‍ പത്ത് 4 , രണ്ട് 6 അടക്കം 113 റണ്‍സ് നേടി.


ഹര്‍ഭജന്‍ സിംഗ്  ബാറ്റ് ചെയ്യുന്നു.


രണ്ടു പന്തുകള്‍ നേരിട്ട ഹര്‍ഭജന്‍ സിംഗ് ഒരു റണ്‍സ് എടുത്തിട്ടുണ്ട്.


ഇന്ത്യ : 247 / 6 , 46 ഓവറില്‍.

10 പന്തുകള്‍ നേരിട്ട പത്താന്‍ ഒരു നാല് അടക്കം 11 റണ്‍സ് എടുത്ത് പുറത്തായി.

ഇന്ത്യ : 251 / 7 ,


ഹര്‍ഭജന്‍ സിംഗ് 6 പന്തില്‍ 3 റണ്‍സ് എടുത്തു പുറത്തായി.


അശ്വിന്‍ കളിച്ചുക്കൊണ്ടിരിക്കുന്നു. 10 റണ്‍സ് എടുത്തിട്ടുണ്ട്.


സഹീര്‍ ഖാന്‍ 5 റണ്‍സ് എടുത്തു പുറത്തായി.


പട്ടേല്‍ ഒരു റണ്‍ എടുത്തു പുറത്തായി.


അശ്വിന്‍ പുറത്താകാതെ 10 റണ്‍സ് നേടി.


ഇന്ത്യ 268 / 10 , 49 . 1 ഓവറില്‍.
-------------------------------------------------------------------------------------------

വെസ്റ്റ് ഇന്‍ഡീസ് : 188 / 10 , 43 ഓവറില്‍.



ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെ 80 റണ്‍സിനു തോല്‍പ്പിച്ചു.


മൂന്നാം തവണയും യുവരാജ് സിംഗിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.


113 റണ്‍സ് എടുത്തു ഇന്ത്യയെ താങ്ങി നിര്‍ത്തിയ യുവരാജ് സിംഗ് രണ്ടു വിക്കറ്റും നേടി.





2011 മാർച്ച് 12, ശനിയാഴ്‌ച

ലോകകപ്പ് ക്രിക്കെറ്റ്, ഇന്ത്യ <-> ദക്ഷിണാഫ്രിക്ക

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.



ഇന്ത്യ-- 137 / 0 , 16 ഓവറില്‍ .


സെവാഗ് 73 റണ്‍സ് എടുത്തു പുറത്തായി. ( 73 റണ്‍സ്, 66 പന്തില്‍, 12 x 4 )
142 / 1 -- 17 . 4 ഓവറില്‍,


267 / 2   സച്ചിന്‍ 111 റണ്‍സ് എടുത്തു പുറത്തായി. ( 111 റണ്‍സ്, 101 പന്തില്‍,
8 x 4 -- 3 x 6 ) 39 . 4 ഓവറില്‍,


268 / 3 , ഗംഭീര്‍ 69 റണ്‍സ് എടുത്തു പുറത്തായി. ( 69 റണ്‍സ്, 75 പന്തില്‍, 7 x 4 ) 40 . 1 ഓവറില്‍,


268 / 4  പത്താന്‍ രണ്ടു പന്തില്‍ റണ്‍സ് ഒന്നും
എടുക്കാതെ പുറത്തായി. 40 . 3 ഓവറില്‍,

ധോണി --- 12  റണ്‍സ് എടുത്തു.



യുവരാജ് സിംഗ് --- 12  റണ്‍സ് എടുത്തു.


296 / എല്ലാവരും പുറത്തായി, 48 . 4 ഓവറില്‍.
------------------------------------------------------------------------------------

ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ മുട്ടുകുത്തി ! മൂന്നു വിക്കെറ്റിനു ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കി. സെവാഗ്, സച്ചിന്‍, ഗംഭീര്‍ നന്നായി കളിച്ചെങ്കിലും വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞില്ല. എല്ലാ കളികളിലും ഇന്ത്യയെ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല എന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് യുവരാജ് സിംഗ് 12 റണ്‍സ് എടുത്തു പുറത്തായി. 29 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 8 വിക്കെറ്റുകളാണ് ! അമിതമായ ആത്മവിശ്വാസം ഇന്ത്യയെ കുഴിയില്‍ ചാടിച്ചു !
----------------------------------------------------------------------------------------------------------------------

2011 മാർച്ച് 9, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കെറ്റ്, നെതര്‍ലാണ്ട് ----- ഇന്ത്യ

ദുര്‍ബലരായ നെതര്‍ലണ്ടിനെ വിയര്‍ത്തുക്കൊണ്ട് കീഴടക്കി ഇന്ത്യ ക്വാര്‍ട്ടറില്‍ കയറി.

നെതര്‍ലന്‍ഡ്‌ ---  189 / 10 , 46 .4 ഓവറില്‍



ഇന്ത്യ --- 191 / 5 , 36 .5 ഓവറില്‍


സെവാഗ് - അഞ്ച് 4 , രണ്ട് 6 അടക്കം 26 പന്തില്‍ 39 റണ്‍സ് എടുത്തു.



സച്ചിന്‍ - ആറ് 4 അടക്കം 22 പന്തില്‍ 27 റണ്‍സ് എടുത്തു.

ലോകകപ്പില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന ബഹുമതി സച്ചില്‍ നേടി.


പത്താന്‍ - ഒരു 4 , ഒരു 6 അടക്കം 10 പന്തില്‍ 11 റണ്‍സ് എടുത്തു.


ഗംഭീര്‍ - മൂന്നു 4 അടക്കം 28 പന്തില്‍ 28 റണ്‍സ് എടുത്തു.


കൊഹ് ലി - രണ്ടു 4 അടക്കം 20 പന്തില്‍ 12 റണ്‍സ് എടുത്തു.

യുവരാജ് സിംഗ് - നോട്ട്ഔട്ട് 51 റണ്‍സ്. ഏഴു 4 അടക്കം 73 പന്തില്‍ 51 റണ്‍സ് എടുത്തത്‌ കൂടാതെ രണ്ടു വിക്കെറ്റും വീഴ്ത്തി.


കഴിഞ്ഞ കളിയിലും, ഈ കളിയിലും യുവരാജ് സിംഗ് ആണ് കളിയിലെ കേമന്‍.


ധോണി  - നോട്ട്ഔട്ട്, രണ്ടു 4 അടക്കം 40 പന്തില്‍ 19 റണ്‍സ് എടുത്തു.




2011 മാർച്ച് 6, ഞായറാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്‌....അയര്‍ലാന്റ് <> ഇന്ത്യ

ന്ത്യ- 210 / 5 , 46 ഓവറില്‍



അയര്‍ലാന്റ് - 207 / എല്ലാവരും പുറത്ത് , 47 . 5 ഓവറില്‍

5 വിക്കറ്റിനു ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു

യുവരാജ് സിംഗ് 50  റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു
75 പന്തില്‍ മൂന്നു 4  അടക്കം  യുവരാജ് സിംഗ് 50 റണ്‍സ് എടുത്ത്
10 ഓവറില്‍ 31 റണ്‍സ് നല്‍കി 5 വിക്കെറ്റ് എടുത്തു.


സച്ചിന്‍ 38 റണ്‍സ്



കൊഹ് ലി 34 റണ്‍സ്


ധോണി 34 റണ്‍സ്

എന്നിവര്‍ നന്നായി കളിച്ചു.


പത്താന്റെ കളി ഉഗ്രന്‍ ആയിരുന്നു.
24 പന്തില്‍ രണ്ടു 4 , മൂന്നു 6 അടക്കം 30 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു.

യുവരാജ് സിംഗ് ആണ് കളിയിലെ കേമന്‍ .





ബ്ലോഗ് ആര്‍ക്കൈവ്